Author: Vachanam.org

Uncategorized

“ജീവിതത്തിൽ എല്ലാ സുഖവും ആർക്കും ലഭിക്കുന്നില്ല”

വചനം ഇയ്യോബ് 21 : 7 ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും അവർക്കു ബലം വർദ്ധിക്കയും ചെയ്യുന്നതു എന്തു? നിരീക്ഷണം ഇയ്യോബ് ശോദനയിലൂടെയും ശാരീരക വേദനയിലൂടെയും കടന്നുപോയപ്പോൾ

Read More
Uncategorized

“കൂടുതൽ കാര്യങ്ങൾ ചെയ്യുക”

വചനം മർക്കൊസ് 4 : 35 അന്നു സന്ധ്യയായപ്പോൾ: “നാം അക്കരെക്കു പോക” എന്നു അവൻ അവരോടു പറഞ്ഞു. നിരീക്ഷണം രാവിലെ മുതൽ യേശു ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നു

Read More
Uncategorized

“ഞാൻ ദൈവത്തെ വിശ്വസിക്കും”

വചനം അപ്പോസ്തലപ്രവൃത്തികൾ 27 : 25 അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. നിരീക്ഷണം അപ്പോസ്തലനായ പൌലോസിനോടൊപ്പം

Read More
Uncategorized

“സൗകര്യം തേടിയ മത്സരി”

വചനം അപ്പോസ്തലപ്രവൃത്തികൾ 24 : 25 എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ

Read More
Uncategorized

“യേശു എപ്പോഴും എന്റെ കൂടെയണ്ട്”

വചനം ഇയ്യോബ് 16 : 19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു. നിരീക്ഷണം ഇയ്യോബ് തന്റെ കഷ്ടപ്പാടിന്റെ ആധിക്കത്തിലൂടെ കടന്നുപോകുമ്പോൾ അവനെ

Read More
Uncategorized

“ഓട്ടം തികയ്ക്കേണം എന്നേയുള്ളൂ”

വചനം അപ്പോസ്തലപ്രവൃത്തികൾ 20 : 24 എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും

Read More
Uncategorized

“ഇനി അങ്ങനെ ഉണ്ടാവില്ല”

വചനം അപ്പോസ്തലപ്രവൃത്തികൾ 17 : 30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. നിരീക്ഷണം അരയോപഗക്കുന്നിന്മേൽ നിന്നുകൊണ്ട് അപ്പോസ്തലനായ

Read More
Uncategorized

“ഇല്ല ഒരിക്കലും ഇല്ല”

വചനം ഇയ്യോബ് 11 : 7 ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? നിരീക്ഷണം ഇയ്യോബ് തന്റെ നിരാശയുടെയും വിഷാദത്തിന്റെയും കഷ്ടപ്പാടുകളുടെയും ഏറ്റവും

Read More
Uncategorized

“ദൈവം ഏല്പിച്ചതിൽ നിന്ന് ചാടിപ്പോകരുത്”

വചനം അപ്പോസ്തലപ്രവൃത്തികൾ 13 : 13 പൌലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി. നിരീക്ഷണം

Read More